ഓഫീസ് നിർദ്ദേശാനുസരണം quarantine പോകുന്നവരെ ഓൺ ഡ്യൂട്ടി ആയോ വർക്ക് അറ്റ് ഹോം ആയോ പരിഗണിക്കണം. ഈ വിഷയം പതിനെട്ടാമത് സർക്കിൾ കൗൺസിൽ യോഗത്തിൽ യൂണിയൻ ചർച്ച ചെയ്തിരുന്നു.